Sunday, October 4, 2009

വേശ്യ.


കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്ന ദിവാകരന്‍ ചത്തു.
പുഴക്കരയില്‍ നാരായണി കരഞ്ഞു കലങ്ങി.
ആറടി മണ്ണില്‍ ദിവാകരന്‍ ഉറങ്ങി.
ഇന്നും നാരായണി ദിവാകരനെ കാത്തിരിക്കുന്നു.
ദിവാകരനൊഴികെ പലരും വന്നു പോയതും നാരായണി അറിയുന്നു.
കാരിരുമ്പിന്റെ ശക്തിയുള്ളവരാരും പിന്നെ വന്നില്ലത്രെ.